Skip to playerSkip to main contentSkip to footer
  • 12/19/2019
ഇന്ത്യക്കെതിരായുള്ള രണ്ടാം ഏകദിനമത്സരത്തിൽ രാഹുലിന്റെയും രോഹിത്തിന്റെയും സെഞ്ച്വറി പ്രകടനങ്ങളുടെ ആഘാതത്തിൽ തീർത്തും അവശരരായിരുന്നു വിൻഡീസ് ടീം. എന്നാൽ പൂരപറമ്പിലെ വെടിക്കെട്ടിലെ കൊട്ടികലാശം ബാക്കിയുണ്ടെന്നും ഇതെല്ലാം വെറും സൂചനകൾ മാത്രമായിരുന്നുവെന്നും വിൻഡീസ് തിരിച്ചറിഞ്ഞത് ഇന്ത്യയുടെ യുവബോംബുകളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും കളിക്കളത്തിൽ ഇറങ്ങിയപ്പോളാണ്. വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇരുപത് വർഷം പഴക്കമുള്ള ഒരു റെക്കോഡ് കൂടിയാണ് ഇരുവരും ചേർന്ന് തകർത്തത്.

Category

🗞
News

Recommended